രാംപൂര്‍: യുപിയില്‍ ‘നിക്കാഹ് ഹലാല’യുടെ പേരില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ യുവതിയുടെ ഭര്ത്താവുള്പ്പടെയുള്ള എട്ട് പേര്‍ക്കെതിരെ രാംപൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്ന് മാസക്കാലത്തേയ്ക്ക് മറ്റൊരാളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഭര്‍ത്താവിന് ഇവര്‍ മുത്തലാഖ് നല്‍കിയിരുന്നു. പിന്നീട് മൂന്ന് മാസത്തേയ്ക്കായി വിവാഹം കഴിച്ചയാളും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ബലാത്സംഗത്തിനിരയായ യുവതി വ്യക്തമാക്കുന്നു.
ഷരിയത്ത് നിയമ പ്രകാരം ഭര്ത്താക്കന്മാരില് നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് മുസ്ലീം യുവതിക്ക് ക്രൂര പീഡനം നേരിടേണ്ടി വന്നതെന്നാണ് സംഭവത്തിലൂടെ വെളിവാകുന്നത്.
മുത്തലാഖ് നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് നിരവധി മുസ്ലിം വനിതാ സംഘടനകള്‍ രംഗത്ത് വരുന്നുണ്ട്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന മുത്തലാഖിനെതിരെയുള്ള ബില്ലിന് 2017ലാണ് മോദിസര്‍ക്കാര്‍ രൂപം കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: