പാലക്കാട്: മറ്റൊരു ഊട്ടി എന്ന് വിനോദ സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന നെല്ലിയാമ്പതിയില്‍നിന്ന് വിനോദ സഞ്ചാരികളേയും വനവാസികളേയും രക്ഷിച്ച് സൈനികരാണ്. മുഖ്യ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പാലം തകര്‍ന്ന് നാമാവശേഷമായിരുന്നു. ഇവിടെ സൈനികര്ക്കല്ലാതെ രക്ഷാപ്രവര്‍ത്തനം എളുപ്പവുമല്ലായിരുന്നു.
ചാലക്കുടിയില്‍ ഒട്ടേറെപ്പേരുടെ വിലപ്പെട്ട ജീവന് സൈനികര്‍ രക്ഷിച്ചു. എഞ്ചിനീയറിങ് റജിമെന്റ് എട്ടിന്റെ ഒരു കോളം ലഫ്റ്റനന്റ് അംശുമാലിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത് 256 നാട്ടുകാരെയാണ്. ഇവരില്‍ മൂന്ന് ഗര്‍ഭിണികളുണ്ടായിരുന്നു. വൃദ്ധ ദമ്പതികളും രക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: