ന്യൂദല്‍ഹി: സ്ത്രീകളുടെ സ്വകാര്യ അവയവങ്ങളില്‍ ചേലാകര്‍മം നടത്തി വികൃതമാക്കുന്ന പ്രാകൃതമായ അനാചാരങ്ങള്‍ക്ക് എതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇത്തരം ദുരാചാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്ത്രീകളുടെ ചേലാകര്‍മം ജാമ്യമില്ലാക്കുറ്റമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.
ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട സുപ്രീംകോടതി വിഷയം അതീവ ഗൗരവമുള്ളതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: