വാഷിംഗ്ടണ്‍: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര് ചേര്‍ന്ന് പങ്കിടും. ഫ്രാന്‍സെസ് എച്ച്. അര്‍ണോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, സര് ഗ്രിഗറി പി.വിന്റര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവര്‍.
പ്രോട്ടീനുകളെ കുറിച്ചുള്ള പഠനത്തിന് സാങ്കേതിക വിദ്യ കണ്ടെത്തിയതാണ് മൂവരെയും പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: