മുംബൈ: സൊറാബുദ്ദീന്‍, തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസുകളില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഈ മാസം 3ന് അന്തിമ വാദം തുടങ്ങും.
കേസുകളില്‍ പ്രത്യേക ജഡ്ജി എസ്ജെ ശര്‍മ്മ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി. ഇരുവരെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഏറ്റുമുട്ടലില്‍ വെടിവച്ചുകൊല്ലുകയായരുന്നു. എന്നാല്‍ വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: