ധാക്ക : പൊതു തെരഞ്ഞെടുപ്പിനിടെ ബംഗ്ലാദേശിലുണ്ടായ അക്രമങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ പോലീസ് വെടിവെപ്പിലും മൂന്നുപേര്‍ വിവിധ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്.
നാലാമത്തെ തവണയും രാജ്യ ഭരണംനേചാമെന്ന പ്രപ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേഖ് ഹസീന. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കമാല്‍ ഹുസൈനാണ് എതിര് സ്ഥാനാര്‍ത്ഥി. 300 സീറ്റുകളിലേക്കായി 1848 പേരാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: