വാഷിങ്ങ്ടണ്‍: മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ജനങ്ങളുടെ ഉപഭോഗവും നിക്ഷേപങ്ങളും ശക്തമായി തുടരുന്നതാണ് കാരണം.
7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് എക്കണോമിക് സര്‍വേ വ്യക്തമാക്കിയിരുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോഴുള്ള പ്രശ്നം അതിവേഗം മാറിവരികയാണെന്നും ഇപ്പോള്‍ വളര്‍ച്ച നല്ലഗതിവേഗം കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: