ന്യുദല്‍ഹി: ഹിന്ദി നിര്‍ബന്ധമാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ട്വിറ്ററീലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന്റെ കരട് റിപ്പോര്‍ട്ടില്‍ ഒരു ഭാഷയും നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്നതും അനര്ത്ഥവുമായ റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്നതിനാലാണ് ഇത്തരമൊരു വിശദീകരണം ആവശ്യമായി വന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: