ന്യൂദല്‍ഹി: വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റ് എന്നിവ മൂലം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച ആറു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 7214.03 കോടി അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്ര 4714.28 കോടി. കര്‍ണ്ണാടകം 949.49 കോടി, ആന്ധ്ര 900.40 കോടി, ഹിമാചല്‍ 317.44 കോടി യുപി 191.73 കോടി, ഗുജറാത്ത് 127.60 കോടി, പുതുശ്ശേരി 13.09 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: