കൊച്ചി; ബ്രിട്ടോയെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അന്ന് ചികില്‍സിച്ച തൃശൂര്‍ ദയ ആശുപത്രിയിലെ ഡോ. അബ്ദുള്‍ അസീസ്. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി.
ആംബുലന്‍സില്‍ വച്ച് ബ്രിട്ടോ സംസാരിച്ചിരുന്നതായും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം വേണ്ടെന്നു പറഞ്ഞതും ഇവരായിരുന്നു. ഡോക്ടര്‍ വെളിപ്പെടുത്തി
ശ്വാസ തടസവും നെഞ്ചുവേദനയും ഉണ്ടായതായും ഇവര്‍ പറഞ്ഞു. അപ്പോള്‍ ബ്രിട്ടോ എന്തോ തൈലം പുരട്ടുകയും ചൂടുപിടിക്കുകയും ഗുളിക കഴിക്കുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: