പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം
പൊതുമരാമത്തിന് 1367 കോടി.
തെക്ക് – വടക്ക് റെയില്‍പ്പാതയ്ക്കു നിര്‍ദേശം
നെല്‍കൃഷിക്ക് 91 കോടി
റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
റബ്ബര്‍ ഉല്പന്നങ്ങള്ക്ക് സിയാല്‍ മോഡലില്‍ കമ്പനി.
മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ.
സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്ക് 1420 കോടി.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക്
നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ.
കേരളത്തിന് സാര്‍വത്രിക ആരോഗ്യ സുരക്ഷാപദ്ധതി.
ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കും.
ന്യൂനപക്ഷക്ഷേമത്തിന് 49 കോടി രൂപ.
ന്യൂനപക്ഷക്ഷേമ വികസന കോര്പ്പറേഷന് 15 കോടി.
കോഴിക്കോട് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം.
ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്
പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി.
മുന്നാക്കക്ഷേമ വെല്‍ഫെയര്‍ കോര്പ്പറേഷന് 42 കോടി
ഐടി മേഖലയ്ക്ക് 574 കോടി
ടൂറിസം മേഖലയ്ക്ക് 372 കോടി
ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന
റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റും
അപേക്ഷിക്കുന്നതിന് അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞു
ആരോഗ്യമേഖലയ്ക്ക് 4000 കോടി.
ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍ മുടക്ക്.
മെഡിക്കല്‍ കോളേജുകള്‍ക്ക് 232 കോടി.
റീജണല്‍ കാന്‍സര്‍ സെന്ററിന് 73 കോടി.
കലാസാംസ്കാരിക മേഖലയ്ക്ക് 157 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: