കൊച്ചി: പെരിയാറില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരവ്. കൊലപാതകം നടന്നത് അഞ്ച് ദിവസം മുമ്പാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി പുഴയില്‍ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ആലുവയിലേയും പരിസരത്തെും സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിച്ച് വരികയാണ്.
യുവതിയെ പുതപ്പില്‍ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: