വാഷിംഗ്ടണ്‍: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും യുഎസ്.
നേരത്തേ, യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. അതേസമയം, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇതിന് എതിര്‍പ്പുമായി രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: