കൊച്ചി: ഹൈബി ഈഡനെതിരായ ബലാത്സംഗക്കേസില്‍ ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. ഹൈബി ഈഡന് സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞു.
2011 സെപ്റ്റംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി എംഎല്‍എ ക്വാര്‍ട്ടേഴിസില്‍ വിളിച്ചു വരുത്തി ഹൈബി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: