കൊഹിമ : നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഇന്തോ- മ്യാന്മാര് അതിര്‍ത്തി പ്രദേശമായ മോന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയാണ് ഈ വിവരം സ്ഥിതീകരിച്ചത്. ആക്രമണത്തിന് പിന്നില്‍ ആരായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: